നിയമപരമായി രണ്ടുപേര്‍ക്കേ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. മൂന്നാമതൊരാളായി കുട്ടികളെ കൊണ്ടുപോകാനാകുമോ എന്ന കാര്യമാണ് എളമരം കരീം എം പി നല്‍കിയ കത്തില്‍ ആരാഞ്ഞത്. എന്നാല്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്താനാവില്ലെന്നും മൂന്നാമതൊരാളായി മാത്രമേ കുട്ടിയെ പരിഗണിക്കാനാവൂ എന്നും ഇത് നിയമപരമായി തെറ്റാണെന്നും മന്ത്രി നിതിന്‍ ഗഡ്ഗരി
ഫീസ് എകീകരണത്തിനു ഊന്നല്‍ നല്‍കിക്കൊണ്ട് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും പഠനം നടത്തി ശിപാർശകൾ സമർപ്പിക്കാനായി മൂന്നംഗ സമിതിയാണ് സർക്കാർ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്